ENTERTAINMENT

ഗന്ധർവസംഗീതത്തിനു പിന്നിലെ ശബ്ദരഹസ്യം; ചികഞ്ഞ് രണ്ട് ഡോക്ടർമാർ

അശ്വിൻ രാജ്

മലയാളത്തിന് അനിർവചനീയമായ സംഗീതാനുഭവം സമ്മാനിച്ച യേശുദാസിന് ഇന്ന് 84 -ാം ജന്മദിനം. ഒരു ഭാഗത്ത് പല ഗായകർ പല കാലങ്ങളിലായി വന്നുപോയി. മറുഭാഗത്ത് മുൻപത്തേക്കാൾ തെളിമയാർന്ന ശബ്ദസൗകുമാര്യത്തോടെ യേശുദാസ് സംഗീതത്തിലെ മഹാപർവതമായി ഇന്നും നിലകൊള്ളുന്നു. മലയാളത്തിന്റെ ഒരേയൊരു ഗാനഗന്ധർവൻ.

യേശുദാസിന്റെ ശബ്ദം ഓരോ കാലഘട്ടത്തിലും മാറിയിരുന്നു. കാലഘട്ടത്തിന് അനുസരിച്ച് മാറിയ യേശുദാസിന്റെ ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ രണ്ടുപേരാണ് ഡോക്ടർമാരായ ജയകുമാർ ആർ മേനോനും ഡോക്ടർ രാജശ്രീ പി മേനോനും.

അറുപതുകളിൽ തുടങ്ങി 2024ൽ എത്തിനിൽക്കുന്ന സംഗീതയാത്രയിൽ ശബ്ദത്തിൽ യേശുദാസ് വരുത്തിയ മാറ്റങ്ങളും ഗാനങ്ങളിൽ അവയുണ്ടാക്കിയ മാറ്റങ്ങളെയും കുറിച്ച് ജയകുമാറും രാജശ്രീയും സംസാരിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും