കവളപ്പാറ 
CLIMATE CHANGE

Video| ഭൂമിയില്ല; ജപ്തി മാത്രം

കെ ആർ ധന്യ

കവളപ്പാറയിൽ ഉരുൾപൊട്ടി ഒരു ഗ്രാമത്തിന്റെ ഭാഗം തന്നെ ഒലിച്ചുപോയി. 62 കർഷകരുടെ നൂറേക്കറോളം കൃഷി പൂർണമായും നഷ്ടപ്പെട്ടു. പാറക്കൂട്ടങ്ങളും മണ്ണും വന്നടിഞ്ഞ് കൃഷിഭൂമി കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയാണ്. അതിരുകൾ കണ്ടെത്താൻ പലർക്കും ഇനിയും സാധിച്ചിട്ടില്ല. ഭൂമി പോലും ഉപയോഗ ശൂന്യമായിട്ടും ഇവർക്ക് ആകെ ലഭിച്ചത് കൃഷി നഷ്ടപ്പെട്ടതിനുള്ള തുച്ഛമായ പരിഹാരം മാത്രമാണ്.

ആയിരങ്ങൾ ചെലവാക്കി ഭൂമിയൊരുക്കാൻ ശ്രമിക്കുന്ന കവളപ്പാറയിലെ കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നം ജപ്തിഭീഷണിയാണ്. മുമ്പ് എടുത്ത കാർഷിക വായ്പകളിന്മേൽ നടപടികൾ സ്വീകരിച്ചു വരികയാണ് ബാങ്കുകൾ.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്