FOURTH SPECIAL

സ്വന്തം ഭൂമിയിലെ കൂലിപ്പണിക്കാർ

കെ ആർ ധന്യ

" ഒരു ദിവസം 400 രൂപ കൂലി കിട്ടും. ഞങ്ങടെ ഭൂമിയാണ്. പക്ഷെ ഞങ്ങൾ അവിടുത്തെ പണിക്കാരാണ്." പോത്തുപ്പാടി ഫാമിലെ അന്തേവാസിയായ ശിവദാസൻ പറയുന്നു. 1970 മുതൽ അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് 2700 ഹെക്ടർ ഭൂമി വിതരണം ചെയ്തു. പട്ടയം നൽകി. എന്നാൽ ഫാമിങ് സൊസൈറ്റി രൂപീകരിച്ച് ആ പട്ടയങ്ങൾ തിരികെ വാങ്ങി. " അഞ്ച് വർഷം കൊണ്ട് കൃഷി ഭൂമിയാക്കി തിരികെ തരാം എന്നായിരുന്നു പറഞ്ഞത്. 50 വർഷം കഴിഞ്ഞു. ഇന്നും ഭൂമി തിരിച്ച് തന്നിട്ടില്ല ".

അട്ടപ്പാടി ഫാമിങ് സൊസൈറ്റിയാണ് കൃഷി ചെയ്യുന്നത്. ആദിവാസി കുടുംബങ്ങൾക്ക് ഫാമിനുള്ളിൽ താമസിക്കാം. ജോലി ചെയ്യാം. ജോലിക്ക് ദിവസക്കൂലിയും വാങ്ങാം.

അർഹതപ്പെട്ട ഭൂമി തിരികെ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?