പ്രതാപൻ
പ്രതാപൻ 
FOURTH SPECIAL

"മ്മക്കോരോ നാരങ്ങ്യാ വെള്ളം കാച്ച്യാലോ"

ആനന്ദ് കൊട്ടില

തിരുവനന്തപുരത്ത് ബാര്‍ മാനേജറായി ജോലി ചെയ്യുകയാണ് പിരപ്പന്‍കോട് സ്വദേശി പ്രതാപന്‍. 20 വര്‍ഷത്തിലേറെയായി തുടരുന്ന ബാറിനകത്തെ ജീവിതവും അനുഭവങ്ങളും ചേര്‍ത്തുവച്ച് പ്രതാപന്‍ എഴുതിയ നോവലാണ് 'ബാര്‍മാന്‍'. ബാറിലെത്തുന്നവര്‍ക്ക് മദ്യം അളന്ന് ഒഴിച്ചു നല്‍കുന്ന ബാര്‍മാന്‍മാരുടെ ജീവിതത്തിലൂടെയാണ് നോവലിന്റെ സഞ്ചാരം.മലയാള സാഹിത്യത്തില്‍ ബാറും ബാറിലെ കാഴ്ചകളും പശ്ചാത്തലമാക്കി മുന്‍പും നോവലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ബാര്‍ ജീവനക്കാരന്‍ എഴുതുന്ന ബാറിലെ കഥയെന്നതാണ് 'ബാര്‍മാനെ' വ്യത്യസ്തമാക്കുന്നത്.

ഒട്ടേറെ ദുരനുഭവങ്ങളും സൗഹ്യദങ്ങളും ബാര്‍മാന്റെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അവന്‍ സമൂഹത്തിന്റെ പല തട്ടിലുള്ളവരെയും പരിചയപ്പെടുന്നു. എഴുത്തുകാര്‍, സംഗീതജ്ഞര്‍, കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകള്‍ അവരെ തിരയുന്ന പോലീസുകാര്‍ അങ്ങനെ പലരും ഒരു പോലെയെത്തുന്ന ഇടത്താവളങ്ങളാണ് ബാറുകള്‍ എന്നാണ് പ്രതാപന്‍ തന്റെ നോവലില്‍ അവതരിപ്പിക്കുന്നത്.

ഫ്രഞ്ച് തിരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷത്തെ പിടിച്ചുകെട്ടി ഇടതുപക്ഷം; മറീൻ ലി പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്ത്

മൂര്‍ക്കോത്ത് രാമുണ്ണി: മാനവികതയുടെ മുന്നണിപ്പോരാളി

രാഹുല്‍ മണിപ്പൂരിലേക്ക്, മോദി റഷ്യയിലേക്ക്; ഒരു ദിവസം, രണ്ട് 'രാഷ്ട്രീയ യാത്രകള്‍', നേട്ടമാര്‍ക്ക്?

വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം

ഉത്തരേന്ത്യ കടുത്ത ജലക്ഷാമത്തിലേക്കോ? ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം