FOURTH SPECIAL

ഒരു മുത്തശ്ശി കഥ

തുഷാര പ്രമോദ്

സുലോചന ടീച്ചര്‍ എഴുത്തുകാരിയാവുന്നത് എഴുപത്തിനാലാം വയസ്സിലാണ്. തന്റെ മുത്തശ്ശി പറഞ്ഞുതന്ന കഥകളുടെ വിസ്മയ ലോകത്തേക്ക് പുതിയ തലമുറയെകൂടി കൂട്ടിക്കൊണ്ട് പോവുകയാണ് ടീച്ചര്‍.

ഹിന്ദി ടീച്ചറായിരുന്ന സുലോചന ടീച്ചറെ അധ്യാപന ജീവിതത്തില്‍ നിന്നുള്ള വിരമിക്കലും ജീവത പങ്കാളിയുടെ മരണവും ഏകാന്തയിലേക്ക് കൊണ്ടെത്തിച്ചു. ഇതില്‍ നിന്നുള്ള രക്ഷപ്പെടലായാണ് ടീച്ചര്‍ പുസ്തകങ്ങളോട് കൂട്ടുകൂടിയതും എഴുതാൻ തുടങ്ങിയതും. ചെറുപ്പകാലത്ത് മുത്തശ്ശി പറഞ്ഞുതന്ന കഥകളും തറവാടുമൊക്കെ മനസിലുണ്ടായിരുന്ന ടീച്ചറുടെ ആദ്യ പുസ്തകത്തിലും മുത്തശ്ശികഥകളാണ്. പറഞ്ഞ് തീരാത്ത കഥകളുമായി ടീച്ചര്‍ എഴുത്ത് തുടരുകയാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?