INDIA

ലക്ഷദ്വീപിൽ ഇനിയെന്ത് ?

തിരക്കിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിന് തിരിച്ചടിയായി

ഷബ്ന സിയാദ്

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലുൾപ്പെടെയുള്ളവരുടെ ശിക്ഷ മരവിപ്പിക്കുകയും കവരത്തി കോടതിയുടെ കണ്ടെത്തൽ സ്റ്റേ ചെയ്യുകയും ചെയ്തതോടെ എംപിയുടെ അയോഗ്യത ഇല്ലാതായി. ഈ സാഹചര്യത്തിൽ തിരക്കിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിന് തിരിച്ചടിയായി. ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യം ചെയ്തുള്ള ഫൈസലിന്റെ ഹര്‍‌ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പിലൂടെ വലിയൊരു നിയമപോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍