KERALA

പ്രകൃതിയാണ് നീലിയാർ ഭഗവതി; കാടും കാവും വേർതിരിക്കാനാകാത്ത നീലിയാർ കോട്ടം

തുഷാര പ്രമോദ്

സാധാരണയായി വടക്കൻ കേരളത്തിൽ തുലാ മാസത്തിൽ തുടങ്ങുന്ന തെയ്യകാലം വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ തിരുമുടി ഉയരുന്നത്തോടെ അവസാനിക്കും. എന്നാൽ കരിംകർക്കിടകം കഴിഞ്ഞ് ചിങ്ങം പുലരുമ്പോഴും കണ്ണൂരിലെ നീലിയാർക്കോട്ടത്ത് ഒറ്റത്തിറ കെട്ടിയാടുകയുകയാണ്.

നീലിയാർ കോട്ടത്ത് കാടും കാവും തമ്മിൽ വേർതിരിക്കാനാവില്ല. കാവ് തന്നെ ദേവിയുടെ ശ്രീകോവിൽ. പ്രകൃതി തന്നെയാണ് ഇവിടെ ദേവി. ആചാരങ്ങളും വിശ്വാസങ്ങളുംകൊണ്ട് സംരക്ഷിച്ചു പോരുന്ന വിശുദ്ധ വനമായി നീലിയാർ കോട്ടം നിലനിൽക്കുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?