KERALA

യേശുദാസിനെ കല്ലെറിഞ്ഞോ? പ്രതിക്കും പറയാനുണ്ട്...

24 വര്‍ഷങ്ങത്തിന് ശേഷവും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്തേണ്ട അവസ്ഥയാണ് അന്‍പത്തിയാറുകാരനായ എന്‍ വി അസീസിന്

എം എം രാഗേഷ്

1999ല്‍ കോഴിക്കോട് ബീച്ചില്‍ ഗാനമേള നടക്കുന്നതിനിടെ ഗാന ഗന്ധര്‍വന്‍ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ ആള്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. 24 വര്‍ഷവും പ്രതി ഒളിവിലായിരുന്നുവെന്നാണ് കോഴിക്കോട് നടക്കാവ് പോലീസ് പറയുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടെങ്കിലും 24 വര്‍ഷത്തിന് ശേഷവും തന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമപോരാട്ടം നടത്തേണ്ട അവസ്ഥയിലാണ് അന്‍പത്തിയാറുകാരനായ എന്‍ വി അസീസ്. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നെങ്കിലും കേസ് അവസാനിപ്പിക്കാന്‍ പോലീസിന് അസീസിനെ കോടതിയില്‍ ഹാജരാക്കിയെ മതിയാകുമായിരുന്നുള്ളു, എന്നാല്‍ വര്‍ഷങ്ങളായി കോഴിക്കോട് പഴക്കച്ചവടം നടത്തുന്ന അസീസിന് കേസുമായി ബന്ധപ്പെട്ട് മറ്റൊരു കഥയാണ് പറയാനുള്ളത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി