KERALA

സ്ത്രീകള്‍ക്ക് 'ഒട്ടും സ്മാര്‍ട്ടല്ലാത്ത' പാളയം മാര്‍ക്കറ്റ്

തൗബ മാഹീൻ

ദിവസവും നൂറോളം സ്ത്രീകൾ പത്ത്, പന്ത്രണ്ട് മണിക്കൂർ നേരം പണിയെടുക്കുന്ന ഇടമാണ് തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്. ഭരണസിരാകേന്ദ്രങ്ങളുടെ നോക്കെത്തുന്ന ദൂരത്തുള്ള മാർക്കറ്റിൽ മൂത്രപ്പുര അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലാണ് സ്ത്രീകളും വയോധികരും. നിലവിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർക്കറ്റിനകത്തുള്ള മൂത്രപ്പുരയിലും വിശ്രമ കേന്ദ്രത്തിലും ഇതരസംസ്ഥാനതൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ലെന്നുമാണ് തൊഴിലാളികളുടെ ആരോപണം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും