'മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മോശമായ ഘട്ടത്തിലാണ് ഇന്ന് ഇന്ത്യ'

കാരവന്‍ മുന്‍ എഡിറ്ററും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് കെ ജോസുമായുള്ള അഭിമുഖം

മത ദേശീയതയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഫലത്തില്‍ ഒരേ നിലപാടിലേക്കാണെന്ന് കാരവന്‍ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് കെ ജോസ്. ഹിന്ദുത്വവാദികള്‍ ഭീകരാക്രമണം നടത്തിയെന്ന് അസീമാനന്ദ കാരവന്‍ മാഗസിനിലുടെ വെളിപ്പെടുത്തിയിട്ടും യുപിഎ ഭരണകാലത്തെ അന്വേഷണ ഏജന്‍സികള്‍ അക്കാര്യം പരിശോധിച്ചില്ല. ജഡ്ജി ലോയയുടെ ദൂരുഹ മരണത്തെ സംബന്ധിച്ച കാരവന്‍ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച് വന്‍കിട മാധ്യമങ്ങള്‍ അപഹാസ്യമായെന്നും വിനോദ് കെ ജോസ് വിശദമാക്കുന്നു. ദ ഫോര്‍ത്ത് അഭിമുഖം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in