കാരിച്ചാല്‍ ചുണ്ടന്റെ അണിയത്തേക്ക് തുഴയെറിഞ്ഞ് ആറുവയസുകാരന്‍

കാരിച്ചാല്‍ ചുണ്ടന്റെ ഒന്നാം തുഴക്കാരനായെത്തി നെഹ്‌റു ട്രോഫിയില്‍ മുത്തമിടുകയാണ് സ്വപ്നം

വള്ളംകളിയുംവഞ്ചിപ്പാട്ടും തുഴക്കാരേയും കണ്ടും കേട്ടുമാണ് അക്ഷിത്ത് വളരുന്നത്. ചുവടുറച്ച കാലം മുതല്‍ തുടങ്ങിയതാണ് ചുണ്ടന്മാരോടും തുഴകളോടുള്ള അടങ്ങാത്ത അഭിനിവേശം. സ്വപ്നത്തിന്റെ ഫിനിഷിംഗ് പോയിന്റിലേക്ക് അവന്‍ ഇപ്പോഴെ തുഴയെറിഞ്ഞ് കഴിഞ്ഞു. കരയുടെ അഭിമാനമായ കാരിച്ചാല്‍ ചുണ്ടന്റെ ഒന്നാം തുഴക്കാരനായെത്തി നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നതാണ് സ്വപ്‌നം. കരയുടെ പെരുമയ്ക്ക് കുതിപ്പേകുന്ന ചുണ്ടന്റെ പതാകയുമായി പുന്നമടക്കായലിന്റെ ഓളങ്ങളെ കീറിമുറിച്ച് ഒരു നാള്‍ അക്ഷിത്ത് കടന്ന് വരും

Related Stories

No stories found.
logo
The Fourth
www.thefourthnews.in