വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ നാലുവര്ഷത്തിലേറെയായി താമസിക്കുന്ന മത്സ്യത്തൊഴിലാളി
വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ നാലുവര്ഷത്തിലേറെയായി താമസിക്കുന്ന മത്സ്യത്തൊഴിലാളി ഫോട്ടോ: അജയ് മധു

നരക ജീവിതം...

കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് സിമെന്റ് ഗോഡൗണിൽ അഭയം തേടിയ കടലിന്റെ മക്കളുടെ ദുരിതജീവിതം
Published on
തിരുവനന്തപുരം വലിയതുറ ഗോഡൗണിൽ ജനിച്ച ഇരുപത്തിയെട്ട് ദിവസം പ്രായമായ  കുഞ്ഞ്.
രാജ്യം വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ ഹർ ഘർ തിരംഗയുടെ ഭാഗമായി സ്ഥാപിച്ച കൊടിയും  കാണാം.
തിരുവനന്തപുരം വലിയതുറ ഗോഡൗണിൽ ജനിച്ച ഇരുപത്തിയെട്ട് ദിവസം പ്രായമായ കുഞ്ഞ്. രാജ്യം വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ ഹർ ഘർ തിരംഗയുടെ ഭാഗമായി സ്ഥാപിച്ച കൊടിയും കാണാം. ഫോട്ടോ: അജയ് മധു
ഉപയോഗശൂന്യമായി അടച്ചിട്ട ഒറ്റ മുറിയുടെ തൊട്ടടുത്താണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്നത്. രാത്രിയിയെ എലി, പഴുതാര എന്നിവയുടെ ശല്യം തീരാ തലവേദയനായി മാറിയിരിക്കുകയാണ്.
ഉപയോഗശൂന്യമായി അടച്ചിട്ട ഒറ്റ മുറിയുടെ തൊട്ടടുത്താണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്നത്. രാത്രിയിയെ എലി, പഴുതാര എന്നിവയുടെ ശല്യം തീരാ തലവേദയനായി മാറിയിരിക്കുകയാണ്. ഫോട്ടോ: അജയ് മധു
കാക്കയും മറ്റ് പറവകളും കയറാതിരിക്കാൻ ഭക്ഷണം പാകം ചെയ്യുന്നിടത്ത് മീൻ വല കെട്ടിയിരിക്കുന്നു
കാക്കയും മറ്റ് പറവകളും കയറാതിരിക്കാൻ ഭക്ഷണം പാകം ചെയ്യുന്നിടത്ത് മീൻ വല കെട്ടിയിരിക്കുന്നു ഫോട്ടോ: അജയ് മധു
വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾ
വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾ ഫോട്ടോ: അജയ് മധു
പതിനേഴോളം കുടുംബങ്ങളാണ് നാല് വർഷത്തിലേറെയായി വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ  അഭയം തേടിയത്
പതിനേഴോളം കുടുംബങ്ങളാണ് നാല് വർഷത്തിലേറെയായി വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ അഭയം തേടിയത് ഫോട്ടോ: അജയ് മധു
വലിയതുറയിലെ ഗോഡൗണിൽ  നിന്നുള്ള കാഴ്ച
വലിയതുറയിലെ ഗോഡൗണിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
അസഹ്യമായ ചൂടു കാരണം ഗോഡൗണിന് പുറത്തിരുത്തി കുഞ്ഞിന് ഭക്ഷണം നൽകുന്നു
അസഹ്യമായ ചൂടു കാരണം ഗോഡൗണിന് പുറത്തിരുത്തി കുഞ്ഞിന് ഭക്ഷണം നൽകുന്നു ഫോട്ടോ: അജയ് മധു
ഗോഡൗണിൽ താമസിക്കുന്ന കുടുംബങ്ങൾ സജ്ജീകരിച്ച ചെറു പ്രാർത്ഥനയിടത്തിന് അടുത്തിരുന്ന് ജോലി ചെയ്യുന്ന വൃദ്ധൻ
ഗോഡൗണിൽ താമസിക്കുന്ന കുടുംബങ്ങൾ സജ്ജീകരിച്ച ചെറു പ്രാർത്ഥനയിടത്തിന് അടുത്തിരുന്ന് ജോലി ചെയ്യുന്ന വൃദ്ധൻ ഫോട്ടോ: അജയ് മധു
പതിനേഴു കുടുംബങ്ങൾക്കായി ആകെ രണ്ടു ശുചിമുറികളാണ് ഇവിടെയുള്ളത്.  ഗോഡൗണിന് മുന്നിൽ കുഞ്ഞിനെ കുളിപ്പിക്കുന്ന അമ്മ
പതിനേഴു കുടുംബങ്ങൾക്കായി ആകെ രണ്ടു ശുചിമുറികളാണ് ഇവിടെയുള്ളത്. ഗോഡൗണിന് മുന്നിൽ കുഞ്ഞിനെ കുളിപ്പിക്കുന്ന അമ്മ ഫോട്ടോ: അജയ് മധു
ഗോഡൗണിൽ വളരുന്ന കുഞ്ഞുങ്ങളെ മൃഗങ്ങളിൽ നിന്നും  രോഗങ്ങളിൽ നിന്നും കാക്കാൻ പെടാപ്പാട് പെടുകയാണ് അമ്മമാർ.
ഗോഡൗണിൽ വളരുന്ന കുഞ്ഞുങ്ങളെ മൃഗങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാക്കാൻ പെടാപ്പാട് പെടുകയാണ് അമ്മമാർ. ഫോട്ടോ: അജയ് മധു
കടലമ്മയുടെ മക്കളുടെ  പ്രധാന ആവശ്യം സ്വന്തമായി കിടപ്പാടമാണ്. അതിന് വേണ്ടിയുള്ള സമരത്തിലാണ് അവർ.വലിയത്തുറ സിമെന്റ് ഗോഡൗണിൽ അഭയം തേടിയ അമ്മയും കുഞ്ഞും.
കടലമ്മയുടെ മക്കളുടെ പ്രധാന ആവശ്യം സ്വന്തമായി കിടപ്പാടമാണ്. അതിന് വേണ്ടിയുള്ള സമരത്തിലാണ് അവർ.വലിയത്തുറ സിമെന്റ് ഗോഡൗണിൽ അഭയം തേടിയ അമ്മയും കുഞ്ഞും. ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in